അനശ്വര ഗാനങ്ങളിൽ ഇനി ലതാ ദീദിക്ക് അന്ത്യവിശ്രമം
ഇന്ത്യയുടെ ഗാനം നിലച്ചെന്ന് ഗായകൻ പി.ജയചന്ദ്രൻ കൊച്ചി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ,92, വിട പറഞ്ഞു. 36 പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ 5000 ഗാനങ്ങൾ ആലപിച്ച ലതാ ദീദീ ഇനി അനശ്വരമായ ആ ഗാനങ്ങളിലൂടെ ജീവിക്കും. സ്നേഹത്തിൻറെയും ദുഃഖത്തിന്റേയും പ്രേണയിത്തിന്റേയും വിരഹത്തിന്റേയും ദേശ സ്നേഹത്തിൻറെയും വികാരങ്ങൾ ശ്രോതാക്കളിൽ വാരിചൊരിഞ്ഞ ഇന്ത്യയുടെ വാനമ്പാടിക്ക് ആ ഗാനങ്ങളിൽ ഇനി നിത്യശാന്തി. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന പുരസ്ക്കാരം നൽകി 2001 രാജ്യം ദീദിയെ ആദരിച്ചു. ‘ എ മേരെ വതൻക്കെ ലോഗോ ….’ എന്നാ ലതാജിയുടെ …