‘കലാപത്തെ വെള്ളപൂശരുതേ’ …. 1921 തന്റെ മുത്തശ്ശി അനുഭവിച്ച ഭീകരത വിവരിച്ച് പ്രശസ്ത മോഹിനിയാട്ടം നർത്തകി സ്മിത രാജൻ
തൃശൂർ: 1921ൽ നടന്ന മലബാർ കലാപത്തിന്റെ ഇരകളുടെ പിന്മുറക്കാർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടെന്നു കലാപത്തെ സ്വാതന്ത്ര്യസമരമായി വ്യാഖ്യാനിച്ച് വെള്ളപൂശുന്ന നവചരിത്രകാരന്മാരും, ബുദ്ധിജീവികളും, രാഷ്ട്രീയക്കാരും അത് മറക്കരുത് എന്നും മലബാർ കലാപത്തിന്റെ ഇരയായ പ്രശസ്ത നർത്തകി കലാമണ്ഡലം കല്യാണിക്കുട്ടി അമ്മയുടെ ചെറുമകൾ സ്മിത രാജൻ. കലാപ സമയത്ത് ബാലികയായിരുന്ന തന്റെ മുത്തശ്ശി കരിങ്ങമണ്ണ തറവാട്ടിൽ മതഭ്രാന്തർ എത്തിയ രാത്രി ഇരുട്ടിൻറെ മറവിൽ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും അന്ന് ആറു വയസ്സിൽ തന്റെ മുത്തശ്ശിയുടെ മനസ്സിൽ പതിഞ്ഞ ഭീതി തലമുറകളായി വീട്ടിൽ …


















